വഴക്കുപക്ഷി

ജാലകം

Friday, 29 April 2016

മുസ്ലീം ലീഗുകരെ എന്ത് കൊണ്ടാണ് മൂരി എന്ന് വിളിക്കുന്നത്

മുസ്ലീം ലീഗുകരെ എന്ത് കൊണ്ടാണ് മൂരി എന്ന് വിളിക്കുന്നതെന്നറിയാമോ?അത് രസകരമായൊരു കഥയാണ്   പത്രപ്രവർത്തകർക്കിടയിൽ പ്രചരിച്ചതാണ്.  



മുസ്ലീം ലീഗിന്റെ സമ്മേളനം മലപ്പുറത്ത് നടക്കാൻ പോവുകയാണ്. ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നു.സമ്മേളന സ്ഥലത്ത് പോയി ഒരു വാർത്ത തയ്യാറാക്കാൻ ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പത്രാധിപർ തീരുമാനിച്ചു.അതിനായി ഒരു ലേഖകനെ സമ്മേളന സ്ഥലത്തേക്ക് പറഞ്ഞയച്ചു.


സമ്മേളന സ്ഥലത്ത് എത്തിയ ലേഖകൻ അവിടെയാകെ ഒന്ന് നടന്നു നോക്കമിയപ്പോളാണ് അവേശഭരിതമായ ആ കാഴ്ച കണ്ടത്. സമ്മേളന ദിവസം ബിരിയാണി വെക്കാനുള്ള മൂരികളെ അപ്പുറത്തെ പറമ്പിൽ കൊണ്ടുവന്നു കെട്ടിയിരിക്കുന്നു.പന്തൽ ഉയർന്നതിനെക്കാളും സമ്മേളന നഗരിയിൽ കോടികൾ നിറഞ്ഞതിനെക്കാളും ലീഗുകരനായ ലേഖകനെ ആനന്ദ ചിത്തനാക്കിയത് സമ്മേളന ദിവസം തിന്നാൻ കിട്ടുന്ന മൂരി ബിരിയാണിയുടെ രൂചിയായിരുന്നു. 

ലേഖകൻ പിന്നൊന്നും നോക്കാതെ പത്രമാപ്പീസിലേക്ക് വെച്ച് പിടിച്ചു. പിറ്റേ ദിവസം ചന്ദ്രികയുടെ മുൻപേജിൽ വന്ന ലീഡ് ന്യൂസിന്റെ തലക്കെട്ട് ഇതായിരുന്നു.
"മൂരികളെത്തി തുടങ്ങി;ലീഗ് സമ്മേളനത്തിന് തുടക്കമായി"
 ആലോചിക്കാതെ എഴുതി പോയതാണെങ്കിലും ആ പേര് എത്രതോളം യോജിച്ചതാണെന്നു ഓരോ ദിവസവും ലീഗുകാർ തെളിയിച് കൊണ്ടിരിക്കുന്നു..

പപ്പുവേട്ടാ ഞാൻ പെട്ടു ചേട്ടാ !!!

പപ്പു യാദവ് എന്ന വിളിപ്പേരുള്ള രാജേഷ് രഞ്ജൻ  ബീഹാറിലെ മധേപുര മണ്ഡലത്തിൽ നിന്നുള്ള ലോകസഭാ അംഗം ആണ്. അജിത് സർക്കർ എന്ന   സി പി എം എമ്മെല്ലെയെ വധിച്ചതടക്കം ഒട്ടനവധി കേസുകളിലെ പ്രതിആയിരുന്നു കക്ഷി.


"ബിസിനസ്സ്  ടൂറിന്റെ " ഭാഗമായിപപ്പു യാദവ്  തിഹാർ ജയിലും മറ്റും താമസ്സിക്കുമ്പോൾ  ബിഹാറിലെ  ബിസ്സിനസ്സ് നോക്കി നടത്തിയിരുന്നത്   മറ്റാരുമായിരുന്നില്ല്   സ്വന്തം ഭാര്യ തന്നെ. അവരും   ബീഹാറിലെ ഒരു ലോകസഭാ അംഗം തന്നെ  മദാമ്മ കോൺഗ്രസ്സിന്റെ  (44ലെ ഒന്ന്) സുപോൾ മണ്ഡലം  MP  ലവ്ലി   യാദവ് എന്ന   രൺജീത് രഞ്ജൻ

പപ്പു ആകട്ടെ പാർട്ടി മാറൽ,  ഭീഷണി , ബ്ലാക്മെയിലിങ്ഗ്, പണമുഷ്ക്, ജാതി/മത കാർഡ് തുടങ്ങി എല്ലാ അടവുകളിലും പയറ്റി തെളിഞ്ഞവൻ.  ഏറ്റവും കൂടുതൽ കേസുകളോടെ തിരഞ്ഞെടുപ്പിൽ മൽസരിച്ച സ്ഥാനാർത്ഥി എന്ന ഒരു “  റെക്കോർഡ് ” ഇന്ത്യയിൽ അദ്ദേഹത്തിന്റെ പേരിൽ ആയിരുന്നു.
പക്ഷേ   പപ്പു യാദവിന്റെ ആ റെക്കോർഡ്ഇപ്പോൾ   നമുക്കെല്ലാം .
സുപരിചതനായ ഒരു മലയാളി തകർത്തിരിക്കുന്നു.
പണ്ട്  കെ എസ്സ് യു വിന്റെ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്ന, പിന്നീട് സി എം പി,   ഇപ്പോൾ
അരിവാൾ നെൽക്കതിർ നക്ഷത്ര ചിഹ്നത്തിൽ മൽസരിക്കുന്ന സിപിഐഎം ന്റെഅഴീക്കോട് നിയമസഭാ സ്ഥാനാർത്ഥി ( പെയ്മെന്റ് സീറ്റ് എന്ന് ചിലദോഷൈകദൃക്കുകൾ  ) എം വി നികേഷ് കുമാർ(57 കേസുകൾ അതിൽ 54ഉം വണ്ടിച്ചെക്ക്കേസ്).

അദ്ദേഹത്തിന്റെ   ഒരു  മുൻ സഹപ്രവർത്തകന്റെ ( എന്നു കരുതപ്പെടുന്നു) ഒരു ബ്ലോഗ്.
കേരളം ശരിയായില്ലങ്കിലും ആ പാർട്ടിയെങ്കിലും ശരിആകും.