മുസ്ലീം ലീഗുകരെ എന്ത് കൊണ്ടാണ് മൂരി എന്ന് വിളിക്കുന്നതെന്നറിയാമോ?അത് രസകരമായൊരു കഥയാണ് പത്രപ്രവർത്തകർക്കിടയിൽ പ്രചരിച്ചതാണ്.
മുസ്ലീം ലീഗിന്റെ സമ്മേളനം മലപ്പുറത്ത് നടക്കാൻ പോവുകയാണ്. ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നു.സമ്മേളന സ്ഥലത്ത് പോയി ഒരു വാർത്ത തയ്യാറാക്കാൻ ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പത്രാധിപർ തീരുമാനിച്ചു.അതിനായി ഒരു ലേഖകനെ സമ്മേളന സ്ഥലത്തേക്ക് പറഞ്ഞയച്ചു.
സമ്മേളന സ്ഥലത്ത് എത്തിയ ലേഖകൻ അവിടെയാകെ ഒന്ന് നടന്നു നോക്കമിയപ്പോളാണ് അവേശഭരിതമായ ആ കാഴ്ച കണ്ടത്. സമ്മേളന ദിവസം ബിരിയാണി വെക്കാനുള്ള മൂരികളെ അപ്പുറത്തെ പറമ്പിൽ കൊണ്ടുവന്നു കെട്ടിയിരിക്കുന്നു.പന്തൽ ഉയർന്നതിനെക്കാളും സമ്മേളന നഗരിയിൽ കോടികൾ നിറഞ്ഞതിനെക്കാളും ലീഗുകരനായ ലേഖകനെ ആനന്ദ ചിത്തനാക്കിയത് സമ്മേളന ദിവസം തിന്നാൻ കിട്ടുന്ന മൂരി ബിരിയാണിയുടെ രൂചിയായിരുന്നു.
ലേഖകൻ പിന്നൊന്നും നോക്കാതെ പത്രമാപ്പീസിലേക്ക് വെച്ച് പിടിച്ചു. പിറ്റേ ദിവസം ചന്ദ്രികയുടെ മുൻപേജിൽ വന്ന ലീഡ് ന്യൂസിന്റെ തലക്കെട്ട് ഇതായിരുന്നു.
"മൂരികളെത്തി തുടങ്ങി;ലീഗ് സമ്മേളനത്തിന് തുടക്കമായി"
ആലോചിക്കാതെ എഴുതി പോയതാണെങ്കിലും ആ പേര് എത്രതോളം യോജിച്ചതാണെന്നു ഓരോ ദിവസവും ലീഗുകാർ തെളിയിച് കൊണ്ടിരിക്കുന്നു..
മുസ്ലീം ലീഗിന്റെ സമ്മേളനം മലപ്പുറത്ത് നടക്കാൻ പോവുകയാണ്. ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നു.സമ്മേളന സ്ഥലത്ത് പോയി ഒരു വാർത്ത തയ്യാറാക്കാൻ ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പത്രാധിപർ തീരുമാനിച്ചു.അതിനായി ഒരു ലേഖകനെ സമ്മേളന സ്ഥലത്തേക്ക് പറഞ്ഞയച്ചു.
സമ്മേളന സ്ഥലത്ത് എത്തിയ ലേഖകൻ അവിടെയാകെ ഒന്ന് നടന്നു നോക്കമിയപ്പോളാണ് അവേശഭരിതമായ ആ കാഴ്ച കണ്ടത്. സമ്മേളന ദിവസം ബിരിയാണി വെക്കാനുള്ള മൂരികളെ അപ്പുറത്തെ പറമ്പിൽ കൊണ്ടുവന്നു കെട്ടിയിരിക്കുന്നു.പന്തൽ ഉയർന്നതിനെക്കാളും സമ്മേളന നഗരിയിൽ കോടികൾ നിറഞ്ഞതിനെക്കാളും ലീഗുകരനായ ലേഖകനെ ആനന്ദ ചിത്തനാക്കിയത് സമ്മേളന ദിവസം തിന്നാൻ കിട്ടുന്ന മൂരി ബിരിയാണിയുടെ രൂചിയായിരുന്നു.
ലേഖകൻ പിന്നൊന്നും നോക്കാതെ പത്രമാപ്പീസിലേക്ക് വെച്ച് പിടിച്ചു. പിറ്റേ ദിവസം ചന്ദ്രികയുടെ മുൻപേജിൽ വന്ന ലീഡ് ന്യൂസിന്റെ തലക്കെട്ട് ഇതായിരുന്നു.
"മൂരികളെത്തി തുടങ്ങി;ലീഗ് സമ്മേളനത്തിന് തുടക്കമായി"
ആലോചിക്കാതെ എഴുതി പോയതാണെങ്കിലും ആ പേര് എത്രതോളം യോജിച്ചതാണെന്നു ഓരോ ദിവസവും ലീഗുകാർ തെളിയിച് കൊണ്ടിരിക്കുന്നു..

