വഴക്കുപക്ഷി

ജാലകം

Friday, 29 April 2016

പപ്പുവേട്ടാ ഞാൻ പെട്ടു ചേട്ടാ !!!

പപ്പു യാദവ് എന്ന വിളിപ്പേരുള്ള രാജേഷ് രഞ്ജൻ  ബീഹാറിലെ മധേപുര മണ്ഡലത്തിൽ നിന്നുള്ള ലോകസഭാ അംഗം ആണ്. അജിത് സർക്കർ എന്ന   സി പി എം എമ്മെല്ലെയെ വധിച്ചതടക്കം ഒട്ടനവധി കേസുകളിലെ പ്രതിആയിരുന്നു കക്ഷി.


"ബിസിനസ്സ്  ടൂറിന്റെ " ഭാഗമായിപപ്പു യാദവ്  തിഹാർ ജയിലും മറ്റും താമസ്സിക്കുമ്പോൾ  ബിഹാറിലെ  ബിസ്സിനസ്സ് നോക്കി നടത്തിയിരുന്നത്   മറ്റാരുമായിരുന്നില്ല്   സ്വന്തം ഭാര്യ തന്നെ. അവരും   ബീഹാറിലെ ഒരു ലോകസഭാ അംഗം തന്നെ  മദാമ്മ കോൺഗ്രസ്സിന്റെ  (44ലെ ഒന്ന്) സുപോൾ മണ്ഡലം  MP  ലവ്ലി   യാദവ് എന്ന   രൺജീത് രഞ്ജൻ

പപ്പു ആകട്ടെ പാർട്ടി മാറൽ,  ഭീഷണി , ബ്ലാക്മെയിലിങ്ഗ്, പണമുഷ്ക്, ജാതി/മത കാർഡ് തുടങ്ങി എല്ലാ അടവുകളിലും പയറ്റി തെളിഞ്ഞവൻ.  ഏറ്റവും കൂടുതൽ കേസുകളോടെ തിരഞ്ഞെടുപ്പിൽ മൽസരിച്ച സ്ഥാനാർത്ഥി എന്ന ഒരു “  റെക്കോർഡ് ” ഇന്ത്യയിൽ അദ്ദേഹത്തിന്റെ പേരിൽ ആയിരുന്നു.
പക്ഷേ   പപ്പു യാദവിന്റെ ആ റെക്കോർഡ്ഇപ്പോൾ   നമുക്കെല്ലാം .
സുപരിചതനായ ഒരു മലയാളി തകർത്തിരിക്കുന്നു.
പണ്ട്  കെ എസ്സ് യു വിന്റെ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്ന, പിന്നീട് സി എം പി,   ഇപ്പോൾ
അരിവാൾ നെൽക്കതിർ നക്ഷത്ര ചിഹ്നത്തിൽ മൽസരിക്കുന്ന സിപിഐഎം ന്റെഅഴീക്കോട് നിയമസഭാ സ്ഥാനാർത്ഥി ( പെയ്മെന്റ് സീറ്റ് എന്ന് ചിലദോഷൈകദൃക്കുകൾ  ) എം വി നികേഷ് കുമാർ(57 കേസുകൾ അതിൽ 54ഉം വണ്ടിച്ചെക്ക്കേസ്).

അദ്ദേഹത്തിന്റെ   ഒരു  മുൻ സഹപ്രവർത്തകന്റെ ( എന്നു കരുതപ്പെടുന്നു) ഒരു ബ്ലോഗ്.
കേരളം ശരിയായില്ലങ്കിലും ആ പാർട്ടിയെങ്കിലും ശരിആകും.

No comments:

Post a Comment